നോവോര്‍മ്മയായി രാത്രിമഴയും

സൂര്യ സുരേഷ് മലയാളത്തിന്റെ മണ്ണില്‍ രാത്രിമഴയുടെ ഒരുപിടി കണ്ണീരോര്‍മ്മകള്‍ ബാക്കിയാക്കി സുഗതകുമാരി ടീച്ചര്‍ വിടവാങ്ങി. കൊവിഡ് ബാധിതയായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. എണ്‍പത്തിയാറ് വയസ്സായിരുന്നു.

Read more