നോവലിസ്റ്റ് ഹഫ്സയുടെ 8-ാം ചരമവാർഷികം
നിശ്ചയാദാർഢ്യവും സർഗശേഷിയും സമ്മേളിച്ച ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. 1949 കണ്ണൂർ സിറ്റിയിൽ ജനനം. ഏഴ് നോവലുകളും
Read moreനിശ്ചയാദാർഢ്യവും സർഗശേഷിയും സമ്മേളിച്ച ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. 1949 കണ്ണൂർ സിറ്റിയിൽ ജനനം. ഏഴ് നോവലുകളും
Read moreഗീത പുഷ്കരന്‍ സ്വന്തം മകൻ അച്ഛന്റെ തറവാട്ടിൽ താമസമാക്കിയെന്ന വസ്തുത ഉൾക്കൊള്ളാനാവാതെ ഗൗരി മൗനം ഭജിച്ചു . അമ്മാവനും അമ്മയും അമ്മായിയും കുടുംബാംഗങ്ങളേവരും വല്ലാത്ത ഒരു ദുർഘടാവസ്ഥയിലായി.
Read moreഗീത പുഷ്കരന്‍ പുടവകൊട ചടങ്ങിന് ഇനി ഒരേ ഒരു പകലും രാത്രിയും കൂടി .ഗൗരി കണക്കുകൂട്ടി.തുന്നൽക്കാരൻ കൈമ്മൾ ചേട്ടൻ നല്ല നാലു നീളൻ കുപ്പായങ്ങളും അരിക് അടിച്ചപുളിയിലക്കരനേര്യതുകളും
Read moreഗീത പുഷ്കരന്‍ രാവിലെതന്നെ ഗൗരി പറമ്പിലേക്ക് ഇറങ്ങി, രണ്ടു വർത്തമാനക്കടലാസ് കോട്ടി ഒരു കുമ്പിളുണ്ടാക്കി അതും കൈയ്യിൽ പിടിച്ചായിരുന്നു നടത്തം..ആരെയും കൂസാത്ത നെടുങ്കൻ ശരീരംആടിയുലഞ്ഞു് പ്രത്യേക താളത്തിലങ്ങിനെചലിക്കുന്നതു
Read moreഇന്ത്യയിലെ തന്നെ തന്നെ ഏറ്റവും വലിയ നോവല്‍ എഴുതിയത് മലയാള സാഹിത്യകാരന്‍ വിലാസിനി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട എം കുട്ടികൃഷ്ണ മേനോന്‍ ആണ്. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന
Read moreഗീതപുഷ്കരന്‍ അടുത്ത പ്രഭാതത്തിൽ അനുരാധ വൈകിയാണ് ഉണർന്നത്. വലതു കവിൾത്തടം വല്ലാതെ ചുവന്നും നീരുവച്ചുമിരുന്നു. രാവിലെ ആരും ഒന്നും പരസ്പരം സംസാരിച്ചില്ല. ഇളയവൾ ബിന്ദു ദോശ ചുടുന്നൊണ്ടായിരുന്നു
Read moreഗീത പുഷ്കരന്‍ കടയിലെത്തി തിരക്കിലായി എങ്കിലും സുന്ദരേശന്റെ ചിന്തകൾ അമ്മായിയുടെ വാക്കുകളിൽത്തന്നെ കുടുങ്ങിക്കിടന്നു.അമ്മയും പയറ്റു തുടങ്ങുന്ന ലക്ഷണമാണ്.അനുരാധ നന്നായി പാചകം ചെയ്യുന്നുണ്ട്. സ്വാദേറിയ കറികളും പലഹാരങ്ങളും അമ്മയും
Read morephoto courtesy: google ഗീത പുഷ്കരന്‍ ലക്ഷ്മി ആകെ ചമ്മിയും വിഷമിച്ചുമാണ് ശാരദയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം വീട്ടിലേക്കു നടന്നത്. ഭാഗ്യം പോലെ ക്ഷേത്രത്തിനുമുന്നിലെ വയൽ വരമ്പിൽ വച്ചു തന്നെ
Read moreഗീത പുഷ്കരന്‍ photo courtesy: google “കുടുമ്മത്തു പിറന്ന ചെറുക്കനാ.. അദ്ദാ ഉദ്ദായൊന്നുമല്ല..എന്റെ കോവിലകത്തു ഭഗവതീ, അവനീ ഗതി വന്നല്ലോ..” ക്ഷേത്രമുറ്റത്തു സുന്ദരേശന്റെ അപ്പച്ചി മൂക്കത്തു വിരൽവച്ചു
Read moreഗീതാപുഷ്കരന്‍ സന്ധ്യക്കു വിളക്കു തെളിയിക്കില്ല എന്ന വാശി അനുരാധ തുടങ്ങി വച്ചത് സ്വന്തംജീവിതം മറ്റുള്ളവരുടെ മുന്നിൽ കുനിയാൻ മാത്രമായി സുന്ദരേശൻ മാറ്റിവക്കുന്നതു കണ്ടുമടുത്തപ്പോഴാണ്. ഉള്ളിൽ ഇരുൾ പരക്കുമ്പോൾ
Read more