ഇന്നസെന്‍റ് അരങ്ങൊഴിഞ്ഞു.
നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
Read moreനർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
Read moreഇന്നും നമ്മൾ മൂളിനടക്കുന്ന പരശ്ശതം സുന്ദരഗാനങ്ങൾ രചിച്ച തലമുറകളുടെ പ്രണയ ചിന്തകൾക്ക് നിറം പകർന്ന പാട്ടെഴുത്തുകാരനാണ് ഹരിപ്പാട് കരിമ്പാലേത്ത് പദ്മനാഭൻ തമ്പി എന്ന ശ്രീകുമാരൻ തമ്പി. കവി,
Read moreയേശുദാസിനു ദേശീയ പുരസ്കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥാ ഗാനലയം….. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടി കൊടുത്ത നാദരൂപിണി ശങ്കരീ പാഹിമാം…. തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളികളുടെ
Read moreഎത്ര കേട്ടാലും മതിവരാത്ത അനേകമനേകം ഗാനങ്ങളിലൂടെ ഗായകനായും നടനായുമൊക്കെ സിനിമാലോകത്ത് സജീവമായിട്ട് അരനൂറ്റാണ്ടിലേറെ കാലം പിന്നിട്ടെങ്കിലും ആ സ്വരത്തിന് ഇന്നും മധുരപതിനേഴ്. 1944 മാര്‍ച്ച് 3ന് എറണാകുളം
Read moreഅധ്യാപകന്‍, കവി, മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായ തമിഴ്മലയാള പൊതുപൂര്‍വ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരന്‍ നമ്പ്യാരാണ്. വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനായ
Read more‘താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. ഇനി ഞാനാരാണെന്ന് എനിക്ക് അറിയാന്‍ വയ്യെങ്കില്‍ ഞാന്‍ എന്നോട് ചോദിക്കാം ഞാനാരാണെന്ന്’ പ്രിയദര്‍ശന്‍
Read more1950‑ൽ ‘ചന്ദ്രിക’ എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടാണ് പി ഭാസ്ക്കരൻ സിനിമാ രംഗത്തേക്കു കടന്നു വന്നത്. 1954‑ൽ ഇറങ്ങിയ ‘നീലക്കുയിൽ’ എന്ന ചിത്രം മലയാള സിനിമയ്ക്ക് ഒരു
Read moreബഷീറിന്‍റെ മതിലുകള്‍ സിനിമയായപ്പോള്‍ നാരയണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് KPAC ലളിതയായിരുന്നു. കഥാപാത്രം സംഭാഷണങ്ങളില്‍ മാത്രം ഒതുങ്ങിയെന്ന ഒരു ഫീല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നില്ല അതായിരുന്ന ആ
Read moreഈണമിട്ട പാട്ടുകളിലെല്ലാം സവിശേഷമായ സ്വന്തം സംഗീതമുദ്ര പതിപ്പിച്ച മലയാളികള്‍ക്ക് നിരവധി ഇഷ്ടഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു രഘുകുമാര്‍. തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാന്റെയും ഫറോക്ക് പൂതേരിൽ ഇല്ലത്തിൽ
Read more77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി
Read more