കാക്കനാടന്‍റെ ഓർമ്മകൾക്ക് ഇന്ന് ഒരു പതിറ്റാണ്ട്.
കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ കൃതികളുടെ കർത്താവാണ് ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന ജി. കാക്കനാടൻ.കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ
Read moreകേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ കൃതികളുടെ കർത്താവാണ് ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന ജി. കാക്കനാടൻ.കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ
Read moreഅദ്ധ്യായം 1 ഗീത പുഷ്കരന്‍ മടിക്കുത്തു നിറയെ നൂറിന്റെ നോട്ടുകൾ നിറച്ചു വച്ചിട്ടായിരുന്നു മീനാക്ഷി ചന്തയിൽ പോകുക . തന്നെ കാണുവാൻ ചന്തഇങ്ങോട്ടു വന്നാലോ എന്ന ഉൾഭയം
Read moreഅദ്ധ്യായം 4 ശ്രീകുമാര്‍ ചേര്‍ത്തല പിറ്റേന്ന്, ഞാൻ സ്കൂൾ ഗേറ്റ് കടന്നു അകത്തു പ്രവേശിച്ചതേയുള്ളു. ജോസഫും രഞ്ജിത്തും ഒക്കെ ഓടി അടുത്തെത്തി. “എടാ, നീയറിഞ്ഞോ, വിശേഷം.? ഞാൻ ആതിരയെ
Read moreഅദ്ധ്യായം മൂന്ന് ശ്രീകുമാര്‍ ചേര്‍ത്തല യൂത്ത് ഫെസ്റ്റിവലിന് ഞാൻ “സുഭാഷ് ചന്ദ്രബോസ്” എന്ന നാടകം എഴുതി അവതരിപ്പിച്ചു. അഭിനയിക്കാൻ ആളെ കിട്ടാതെ, ഞാൻ ഗാന്ധിജിയായി വേഷമിടുകയും ചെയ്തു.
Read moreഅദ്ധ്യായം 2 ശ്രീകുമാര്‍ ചേര്‍ത്തല ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് ആതിരയും പിന്നാലെ തലകുനിച്ചുകൊണ്ട് മുകേഷും സ്റ്റാഫ് റൂമില്‍ നിന്ന് പുറത്തേക്കു നിര്‍ഗമിച്ചു. അടുത്തുവന്ന് വിഷണ്ണനായി അവന്‍ പറഞ്ഞു.“
Read moreഅദ്ധ്യായം 1 ശ്രീകുമാര്‍ ചേര്‍ത്തല ചേർത്തലയിലെ ഒരു സ്കൂളിൽ വായനാവാരത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടത്. അവളുടെ കയ്യിൽ പിടിച്ച് ഒരു കുട്ടിയുമുണ്ടായിരുന്നു.“എന്നെ ഓർമ്മയുണ്ടോ?
Read moreവായനയെന്നാല്‍ നേരം പോക്കല്ല അല്‍പം ഗൌരവവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് മലയാളിയെ പഠിപ്പിച്ച കോവിലന്‍ എന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം
Read moreമലയാള സാഹിത്യത്തെ ജനകീയമാക്കിയത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. മുട്ടത്തു വർക്കി. അദ്ദേഹത്തിന്റെ വരവോട് കൂടിയാണ് അതുവരെ അന്യമായ മലയാള സാഹിത്യ രചനകൾ സാധാരണക്കാരനും രുചിച്ചു
Read moreഅധ്യായം ആറ് കിഡ്നാപ്പെഡ് വിനോദ് നാരായണന്‍(boonsenter@gmail.com) നേരം നന്നായി പുലര്‍ന്നപ്പോള്‍ അറേബ്യന്‍ സമുദ്രത്തിന്‍റെ ഉച്ചിയില്‍ വെയില്‍ തട്ടി മെല്ലെ തിളങ്ങാന്‍ തുടങ്ങി. ചക്രവാളസീമയില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നു. ലോക്ക്ഡൗണ്‍
Read more