കണ്ണാടി കാണ്മോളവും
കഥ – വിനോദ് നാരായണന്‍(നോവലിസ്റ്റ് തിരക്കഥാകൃത്ത്) “നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?” ഞാന്‍ ചോദിച്ചതുകേട്ട് കിരൺ ചിരിച്ചു.അവന്റെ ചിരിയിൽ ഒരു ശൂന്യത ഉണ്ടായിരുന്നു. എന്നാല്‍ അത് ആരെയോ
Read moreകഥ – വിനോദ് നാരായണന്‍(നോവലിസ്റ്റ് തിരക്കഥാകൃത്ത്) “നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?” ഞാന്‍ ചോദിച്ചതുകേട്ട് കിരൺ ചിരിച്ചു.അവന്റെ ചിരിയിൽ ഒരു ശൂന്യത ഉണ്ടായിരുന്നു. എന്നാല്‍ അത് ആരെയോ
Read moreരചനകളിലൂടെ വായനയുടെ വേറിട്ട സാധ്യതകളെ ഒളിച്ചുവെച്ച എഴുത്തുകാരൻ ഇ ഹരികുമാര്‍. നോവലിസ്റ്റും ചെറുകഥാകൃത്തുമായ അദ്ദേഹം കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1983ൽ കേരളത്തിലേക്കു തിരിച്ചു
Read moreതരവത്ത് അമ്മാളു അമ്മയുടെ 87-ാം ഓർമ്മദിനം ആദ്യത്തെ അപസര്‍പ്പക നോവലിസ്റ്റുകളിലൊരാളായ തരവത്ത് അമ്മാളു അമ്മയുടെ 87-ാം ഓർമ്മദിനം മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലിസ്റ്റുകളിൽ ഒരാളായ തരവത്ത് അമ്മാളുവമ്മ.
Read moreനിശ്ചയാദാർഢ്യവും സർഗശേഷിയും സമ്മേളിച്ച ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. 1949 കണ്ണൂർ സിറ്റിയിൽ ജനനം. ഏഴ് നോവലുകളും
Read moreനായരുടെ വരവു നിർത്തിയ കാര്യം ഗൗരിയുടെ നായര് , പ്രസവിച്ചു കിടക്കുന്ന നാത്തൂനോടു പറഞ്ഞു. നാത്തൂനാ വിവരം ഗൗരിയുടെ ഓപ്പയോടും.ഓപ്പയുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് ചോദ്യോത്തരങ്ങൾ ഒന്നുമുണ്ടായില്ല
Read moreഗീത പുഷ്കരന്‍ പുടവകൊട ചടങ്ങിന് ഇനി ഒരേ ഒരു പകലും രാത്രിയും കൂടി .ഗൗരി കണക്കുകൂട്ടി.തുന്നൽക്കാരൻ കൈമ്മൾ ചേട്ടൻ നല്ല നാലു നീളൻ കുപ്പായങ്ങളും അരിക് അടിച്ചപുളിയിലക്കരനേര്യതുകളും
Read morephoto courtesy: google ഗീത പുഷ്കരന്‍ ലക്ഷ്മി ആകെ ചമ്മിയും വിഷമിച്ചുമാണ് ശാരദയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം വീട്ടിലേക്കു നടന്നത്. ഭാഗ്യം പോലെ ക്ഷേത്രത്തിനുമുന്നിലെ വയൽ വരമ്പിൽ വച്ചു തന്നെ
Read moreഗീത പുഷ്കരന്‍ photo courtesy: google “കുടുമ്മത്തു പിറന്ന ചെറുക്കനാ.. അദ്ദാ ഉദ്ദായൊന്നുമല്ല..എന്റെ കോവിലകത്തു ഭഗവതീ, അവനീ ഗതി വന്നല്ലോ..” ക്ഷേത്രമുറ്റത്തു സുന്ദരേശന്റെ അപ്പച്ചി മൂക്കത്തു വിരൽവച്ചു
Read moreഅദ്ധ്യായം 1 ഗീത പുഷ്കരന്‍ മടിക്കുത്തു നിറയെ നൂറിന്റെ നോട്ടുകൾ നിറച്ചു വച്ചിട്ടായിരുന്നു മീനാക്ഷി ചന്തയിൽ പോകുക . തന്നെ കാണുവാൻ ചന്തഇങ്ങോട്ടു വന്നാലോ എന്ന ഉൾഭയം
Read moreഅദ്ധ്യായം 2 ശ്രീകുമാര്‍ ചേര്‍ത്തല ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് ആതിരയും പിന്നാലെ തലകുനിച്ചുകൊണ്ട് മുകേഷും സ്റ്റാഫ് റൂമില്‍ നിന്ന് പുറത്തേക്കു നിര്‍ഗമിച്ചു. അടുത്തുവന്ന് വിഷണ്ണനായി അവന്‍ പറഞ്ഞു.“
Read more