ഗൗരിയുടെ ലോകം. 2.
ഗീത പുഷ്കരന്‍ പുടവകൊട ചടങ്ങിന് ഇനി ഒരേ ഒരു പകലും രാത്രിയും കൂടി .ഗൗരി കണക്കുകൂട്ടി.തുന്നൽക്കാരൻ കൈമ്മൾ ചേട്ടൻ നല്ല നാലു നീളൻ കുപ്പായങ്ങളും അരിക് അടിച്ചപുളിയിലക്കരനേര്യതുകളും
Read moreഗീത പുഷ്കരന്‍ പുടവകൊട ചടങ്ങിന് ഇനി ഒരേ ഒരു പകലും രാത്രിയും കൂടി .ഗൗരി കണക്കുകൂട്ടി.തുന്നൽക്കാരൻ കൈമ്മൾ ചേട്ടൻ നല്ല നാലു നീളൻ കുപ്പായങ്ങളും അരിക് അടിച്ചപുളിയിലക്കരനേര്യതുകളും
Read moreപള്ളിച്ചല്‍ രാജമോഹന്‍ ഉച്ചമയക്കത്തിൽ നിന്നൊരുനാളുണർന്നൂ…പട്ടിൽ പൊതിഞ്ഞയെൻ പുത്രനെക്കാണുവാൻ.പരിതാപത്താലവനടുത്തിരുന്നൂ…വികൃതമാം വെട്ടുകളേറ്റൊരായിളം മേനിയെ തഴുകി …. പച്ച പന്തലിലുറങ്ങിക്കിടക്കുന്ന പുഷ്പമേപിച്ച വച്ചൂ നടന്നതും നീയിവിടെയാണല്ലോ.ബാല്യത്തിൽ കുസൃതികൾ പലവട്ടം കാട്ടീട്ട്ഓടി ഒളിച്ചതും
Read moreനൈര്‍മ്മല്യത്തിന്റെയും തീക്ഷ്‌ണതയുടെയും സ്‌നേഹഗാഥയുടെയും പൂക്കളൊരുക്കിയാണ് പാലാ നാരായണന്‍ നായര്‍ അടയാളപ്പെട്ടത്. കവിത മനമെഴുത്തും കണ്ടെടുപ്പുമാണെന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു പാലാ നാരായണന്‍ നായര്‍. ജീവിതത്തിന്റെ തളിരും പൂവും വാക്കിന്റെ ചെപ്പിലൊതുക്കുന്നതില്‍
Read moreസുമംഗല എസ് ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന് തോന്നിയഒരുവളുടെ ഹൃദയത്തിൽവെറുതെയെങ്കിലുംഒന്ന് സ്പർശിക്കൂനേർത്ത വിതുമ്പലുകളുടെപ്രതിദ്ധ്വനി കേൾക്കാം.അതിന് നിങ്ങൾക്ക്നൂറ് കാരണങ്ങൾകണ്ടെത്താൻ കഴിഞ്ഞേക്കുംഎന്നാലത്അവൾ അനന്ത വിഹായസ്സിലേക്കപറന്നുയരാൻ ശ്രമിക്കുന്നതിന്റെചിറകടിയൊച്ചയാണ്.അവളുടെ ഹൃദയത്തിൽഒരിക്കൽ കൂടിഒന്നു തൊട്ടു നോക്കൂതീർച്ചയായുംഹൃദയം നുറുങ്ങുന്ന
Read moreനീതു ചന്ദ്രന്‍ ഞാനൊരുമന്ത്രവാദിനിയാകാതിരുന്നത്നിന്‍റെ മാത്രം ഭാഗ്യമാണ്അല്ലായിരുന്നുവെങ്കില്‍നിന്‍റെ പൂർവജന്മങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിനിന്നിലേക്ക് വിടര്‍ന്നുലഞ്ഞു നില്‍ക്കുന്നസകല പ്രണയങ്ങളെയുംഓര്‍മകള്‍ പോലുമവശേഷിപ്പിക്കാതെവേരടക്കം പിഴുതെടുത്ത്വസന്തമെത്തി നോക്കാത്തബോണ്‍സായ് ചെടികളാക്കിഎന്റെ വീടിന്‍റെ പിന്നാമ്പുറത്ത് തളച്ചിട്ടേനെ.നിന്‍റെ ഭാവിയിലേക്ക് പറന്നിറങ്ങിനിന്നിലേക്കെത്താനായി ഒരുങ്ങുന്നപൂമരത്തൈകളെയെല്ലാംവിത്തുകളിലേക്ക്
Read moreപൂജ. ഹരി (കുഞ്ഞികഥ ) ഒരു ഡിസംബർ മാസം. ചിറളയം കോൺവെന്റിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം.വർഷത്തിലൊരുദിവസം സ്കൂളിൽ സിനിമാപ്രദർശനമുണ്ട്. അഞ്ചു രൂപയാണ് അതിന്റെ ചാർജ്.അന്ന് സിനിമയെന്നാൽ
Read moreഇന്ത്യയിലെ തന്നെ തന്നെ ഏറ്റവും വലിയ നോവല്‍ എഴുതിയത് മലയാള സാഹിത്യകാരന്‍ വിലാസിനി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട എം കുട്ടികൃഷ്ണ മേനോന്‍ ആണ്. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന
Read moreകഥ: വി.പി.രാധ വെള്ളൂർ (കണ്ണൂര്‍) കൺസൾട്ടിങ്ങ് റൂമിലേക്ക് കയറുമ്പോൾ ഡോക്ടർ എന്നും ചിരിക്കാറുണ്ട് .എൻ്റെ മനസ്സിൻ്റെ ഭാരം കൊണ്ടോ, മൗനം കൊണ്ടോ എനിക്ക് ചിരിക്കാൻ കഴിയാറില്ല. ഞാൻ
Read more